Kerala

ഓഖി സർക്കാർ വാക്കു പാലിച്ചില്ല: ഡോ. സൂസപാക്യം

ഓഖി സർക്കാർ വാക്കു പാലിച്ചില്ല: ഡോ. സൂസപാക്യം

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപ്പെട്ട 49 കുടുംബങ്ങൾക്കു മാത്രമേ സംസ്ഥാന സർക്കാർ ധനസഹായം നൽകിയിട്ടുള്ളുവെന്നും സർക്കാർ വാക്കുപാലിച്ചില്ലെന്നും കെ.സി.ബി.സി. പ്രസിഡന്‍റും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം.

ഓഖി ദുരന്തം നടന്നു നാലു മാസം പിന്നിടുന്പോൾ 49 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതമാണ് സർക്കാർ നൽകിയത്. ബാക്കി കുടുംബങ്ങൾക്കു ധനസഹായം നൽകാമെന്ന വാഗ്ദാനം സർക്കാർ പാലിച്ചില്ല. മുഖ്യമന്ത്രിയെ കണ്ടപ്പോൾ അനുഭാവപൂർണമായ സമീപനം ലഭിച്ചു. സർക്കാരിന്‍റെ സഹായംകൂടാതെ മുന്നോട്ടു പോകുന്നതു പ്രയാസമാണ്.

ഓഖി ദുരന്തത്തിൽപെട്ടവർക്കു വിദ്യാഭ്യാസം, ജോലി, വീട്, ചികിത്സച്ചെലവ് എന്നിവ നൽകാമെന്നു സർക്കാർ വാഗ്ദാനം നൽകിയിട്ടുണ്ട്. ഓഖി ദുരന്തം കഴിഞ്ഞ സമയത്ത് കേരള സർക്കാരിന്‍റെ പ്രവർത്തനം മാതൃകാപരമായിരുന്നു.

സർക്കാർ സഹായപദ്ധതി നടപ്പാക്കിയാൽ മാത്രമേ അതിരൂപതയുടെ പദ്ധതി നടപ്പാക്കാനാകൂ. അല്ലെങ്കിൽ ധനസഹായം നൽകുന്നതിൽ ഇരട്ടിപ്പുണ്ടാകും. അതിനാൽ അതിരൂപതയുടെ പദ്ധതി വൈകിപ്പിക്കുകയാണ്.

ഓഖി പുന:രധിവാസ കമ്മീഷനിൽ അതിരൂപതയുടെ സന്നദ്ധ സംഘടനയെകൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കുറച്ചുകൂടി അടിയന്തരമായി കാര്യങ്ങൾ ചെയ്തു തീർക്കാമായിരുന്നു- ആർച്ച്ബിഷപ് പറഞ്ഞു.

ഓഖി ദുരന്തസഹായം വിതരണം ചെയ്യുന്നതിൽ സർക്കാർ ഒളിച്ചുകളിക്കുന്നതായി അതിരൂപത വികാരി ജനറാൾ മോൺ. യൂജിൻപെരേര പറഞ്ഞു. കേരളത്തിൽ എത്ര പേർ മരിച്ചെന്നു സർക്കാർ പറയുന്നില്ല. കേരളത്തിൽ പണം ലഭിച്ചവർ അത് വാങ്ങാൻ ട്രഷറിയിൽ പോയി കാത്തു നിൽക്കേണ്ട അവസ്ഥയാണ്. അതേസമയം, കടലിൽ കാണാതായവരുടെ പേര് തമിഴ്നാട് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ധനസഹായം നൽകുകയും ചെയ്തു.

മരിച്ചവരുടെ ആശ്രിത നിയമനം സംബന്ധിച്ചു സർക്കാർ മൗനം പാലിക്കുകയാണ്. അതിരൂപതയുടെ മൗനം നിസഹായതയായി കണ്ടാൽ പ്രക്ഷോഭത്തിനിറങ്ങും. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തി മത്സ്യബന്ധനത്തിനു പോയി കാണാതായവർക്കുള്ള ധനസഹായത്തെക്കുറിച്ചു സർക്കാർ ഒന്നും പറയുന്നില്ലെന്നും വികാരി ജനറാൾ പറഞ്ഞു.

സർക്കാർ മദ്യത്തോടു കാട്ടുന്നതിന്‍റെ പകുതി തീവ്രത ഓഖി ദുരന്തത്തിനിരയായവരോടു കാണിക്കണമെന്ന് അതിരൂപത ഓഖി ദുരന്ത നിവാരണ സമിതി കൺവീനർ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker