World

ലിവർപൂളിൽ സീറോ മലബാർ ഇടവക സ്ഥാപിതമായി

ലിവർപൂളിൽ സീറോ മലബാർ ഇടവക സ്ഥാപിതമായി

സ്വന്തം ലേഖകൻ

ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായതിനു ശേഷമുള്ള ആദ്യ ഇടവക ദേവാലയം ലിവർപൂളിലെ ലിതർലൻഡിൽ തിങ്ങിനിറഞ്ഞ വിശ്വാസിസമൂഹത്തെ സാക്ഷി നിർത്തി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു . ലിവർപൂൾ അതിരൂപത ഗ്രേറ്റ് ബ്രിട്ടൻ, സീറോ മലബാർ രൂപതയ്ക്കു ദാനമായി നൽകിയ പരിശുദ്ധ മറിയത്തിന്‍റെ നാമധേയത്തിലുള്ള മനോഹരമായ ദേവാലയം ലിവർപൂൾ അതിരൂപതയിലുള്ള സീറോ മലബാർ വിശ്വാസികൾക്ക് ഇനി മുതൽ ഇടവക ദേവാലയം ആയിരിക്കും.

ഇടവക പ്രഖ്യാപനത്തോടനുബന്ധിച്ചു ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ലിവർപൂൾ അതിരൂപത ആർച്ച് ബിഷപ് ഡോ. മാൽക്കം മക്‌മെൻ ഒ.പി. വചനസന്ദേശം നൽകി. മാർത്തോമാശ്ലീഹായുടെ വിശ്വാസ പാരമ്പര്യം അഭംഗുരം കാത്തു സൂക്ഷിക്കുന്ന സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടനിൽ വലിയ വിശ്വാസ സാക്ഷ്യമാണ് നൽകികൊണ്ടിരിക്കുന്നതെന്നും അവരുടെ ആരാധന ക്രമത്തിലുള്ള പങ്കാളിത്തവും വിശ്വാസ പരിശീലനവും ഏവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാർ സഭയുടെ പാരമ്പര്യവും തനിമയും വരുംതലമുറയിലേക്കു പകർന്നുനൽകാൻ മാതാപിതാക്കൾ കാണിക്കുന്ന തീഷ്ണതയും ശ്രദ്ധയും ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലിവർപൂൾ അതിരൂപത സഹായ മെത്രാൻ ഡോ. ടോം വില്യംസ്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറൽമാരായ ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, റവ. ഡോ. മാത്യു ചൂരപൊയ്കയിൽ, പാസ്റ്ററൽ കോഡിനേറ്റർ ഫാ. ടോണി പഴയകളം സി.എസ്.ടി., ചാൻസലർ റെവ.ഡോ. മാത്യു പിണക്കാട്ട്, ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സെമിനാരി റെക്ടർ ഫാ. വർഗീസ് പുത്തൻപുരക്കൽ, ഫാ. മാർക് മാഡൻ, പ്രെസ്റ്റൺ റീജൺ കോഓഡിനേറ്റർ ഫാ. സജി തോട്ടത്തിൽ, പ്രഥമ വികാരിയായി നിയമിതനായ ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, ഫാ. ഫാൻസ്വാ പത്തിൽ എന്നിവരുൾപ്പെടെ നിരവധി വൈദികർ സഹകാർമ്മികരായിരുന്നു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി ഒന്നര വർഷത്തിനുള്ളിൽ തന്നെ ലിവർപൂളിൽ സ്വന്തമായി ഇടവക ദേവാലയം ലഭിച്ച സന്തോഷത്തിലാണു രൂപതയിലെ വൈദികരും അല്മായരും അടങ്ങുന്ന വിശ്വാസി സമൂഹം. സീറോ മലബാർ സഭയുടെ ആരാധനക്രമ പരികർമത്തിന് അനുയോജ്യമായ രീതിയിൽ ഈ ദേവാലയത്തിൽ വേണ്ട ക്രമീകരണങ്ങൾ നടത്തിയതിനു ശേഷമാണ് ഇന്നലെ ഔദ്യോഗികമായി ഇടവക ഉദ്ഘാടനം നടന്നത് . 2018 മാർച് 19-ന് രൂപതാധ്യക്ഷൻ സർക്കുലറിലൂടെ നിർദേശിച്ച രൂപതയിലെ മറ്റ് 74 മിഷനുകളും ഇതുപോലെ ഇടവകകൾ ആകാനുള്ള പരിശ്രമത്തിലാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker