ജോസ് മാർട്ടിൻ
കൊച്ചി: ചെല്ലാനത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് കേരള കത്തോലിക്കാ ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി.). സുസ്ഥിരമായ സുരക്ഷയും, വികസനവും ഉണ്ടാകണമെന്നതാണ് ആവശ്യമെന്നും, ചെല്ലാനത്തിന്റെ അടിയന്തിര ആവശ്യങ്ങൾ മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടുണ്ടെന്നും കെ.സി ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറാൾ ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി അറിയിച്ചു.
അതോടൊപ്പം പ്രതിപക്ഷ നേതാവായി നിയമിക്കപ്പെട്ട വി.ഡി.സതീശന്റെ പിന്തുണയേയും, ചെല്ലാനത്തെ കുഫോസ് ദത്തെടുക്കുമെന്ന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെയും പ്രസ്താവനയെയും ഒരുപോലെ സ്വാഗതം ചെയ്യുന്നുവെന്നും; അതേസമയം, ജനങ്ങളുടെ സുരക്ഷയും കടലോര പ്രദേശത്തിന്റെ വികസനവും കണക്കിലെടുത്ത് ഉചിതമായ പദ്ധതികൾക്ക് ഉടനടി അംഗീകാരം നൽകി കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കണമെന്നും കെ.സി.ബി.സി. ആവശ്യപ്പെട്ടു.
പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.