തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപ്പെട്ട 49 കുടുംബങ്ങൾക്കു മാത്രമേ സംസ്ഥാന സർക്കാർ ധനസഹായം നൽകിയിട്ടുള്ളുവെ
ഓഖി ദുരന്തം നടന്നു നാലു മാസം പിന്നിടുന്പോൾ 49 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതമാണ് സർക്കാർ നൽകിയത്. ബാക്കി കുടുംബങ്ങൾക്കു ധനസഹായം നൽകാമെന്ന വാഗ്ദാനം സർക്കാർ പാലിച്ചില്ല. മുഖ്യമന്ത്രിയെ കണ്ടപ്പോൾ അനുഭാവപൂർണമായ സമീപനം ലഭിച്ചു. സർക്കാരിന്റെ സഹായംകൂടാതെ മുന്നോട്ടു പോകുന്നതു പ്രയാസമാണ്.
ഓഖി ദുരന്തത്തിൽപെട്ട
സർക്കാർ സഹായപദ്ധതി നടപ്പാക്കിയാൽ മാത്രമേ അതിരൂപതയുടെ പദ്ധതി നടപ്പാക്കാനാകൂ. അല്ലെങ്കിൽ ധനസഹായം നൽകുന്നതിൽ ഇരട്ടിപ്പുണ്ടാകും. അതിനാൽ അതിരൂപതയുടെ പദ്ധതി വൈകിപ്പിക്കുകയാണ്.
ഓഖി പുന:രധിവാസ കമ്മീഷനിൽ അതിരൂപതയുടെ സന്നദ്ധ സംഘടനയെകൂടി ഉൾപ്പെടുത്തിയിരു
ഓഖി ദുരന്തസഹായം വിതരണം ചെയ്യുന്നതിൽ സർക്കാർ ഒളിച്ചുകളിക്കുന്ന
മരിച്ചവരുടെ ആശ്രിത നിയമനം സംബന്ധിച്ചു സർക്കാർ മൗനം പാലിക്കുകയാണ്. അതിരൂപതയുടെ മൗനം നിസഹായതയായി കണ്ടാൽ പ്രക്ഷോഭത്തിനിറങ്
സർക്കാർ മദ്യത്തോടു കാട്ടുന്നതിന്റെ പകുതി തീവ്രത ഓഖി ദുരന്തത്തിനിരയാ
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന് വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്റെ…
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
This website uses cookies.