ബോണക്കാടില്‍ ഓഗസ്റ്റില്‍ കുരിശുകള്‍ പൊളിക്കാന്‍ സാമൂഹ്യവിരുദ്ധർക്ക് എല്ലാവിധ ഒത്താശയും ചെയ്ത് കൊടുത്ത വനം വകുപ്പിന്റെ ഈ നിരീക്ഷണം കുരിശുമലയില്‍ വീണ്ടും സാമൂഹ്യവിരുദ്ധര്‍ക്ക് അക്രമം നടത്താനുളള ലൈസന്‍സായാണ് വിശ്വാസികളും പൊതുസമൂഹവും കാണുന്നതെന്നും കുരിശുമല സംരക്ഷണ സമിതി വിലയിരുത്തി. ഇന്നലെ വിശ്വാസികൾ തകര്‍ത്ത മരക്കുരിശില്‍ പറ്റിപ്പിടിച്ച നിലയില്‍ കരിമരുന്നും പശയും കണ്ടെത്തിയിരുന്നു .അതിനാല്‍ തന്നെ സ്ഫോടനം നടത്തിയാണ് കുരിശ് തകര്‍ത്തതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നെയ്യാറ്റിന്‍കര രൂപതയും കുരിശുമല സംരക്ഷണ സമിതിയും
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.