ജയ്പുർ: മധ്യപ്രദേശിലെ സത്നയിൽ ക്രിസ്മസ് കാരൾ സംഘത്തിനു നേരേയുണ്ടായ ആക്രമണത്തിനു പിന്നാലെ രാജസ്ഥാനിലും സമാന ആക്രമണം. രാജസ്ഥാനിലെ പ്രതാപ്ഗഡിലായിരുന്നു സംഭവം.
മതപരിവർത്തനം നടത്തിയെന്നാരോപിച്ച് പ്രതിഷേധക്കാർ ക്രിസ്മസ് കാരൾ അലങ്കോലപ്പെടുത്തി. എന്നാൽ പ്രതിഷേധക്കാർക്കെതിരെ കേസെടുക്കാതിരുന്ന പോലീസ് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി 8.30 ന് ആയിരുന്നു സംഭവം. മുപ്പതോളം പേരടങ്ങുന്ന അക്രമി സംഘം പരപാടി നടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പുസ്തകങ്ങളും ആരാധനാ വസ്തുക്കളും എറിഞ്ഞ് നശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും ക്രിസ്മസ് പരിപാടിക്കു നേരെ ഭീഷണി ഉണ്ടായിരുന്നു. സ്വകാര്യ സ്കൂളുകളിൽ ക്രിസ്മസ് പുതുവത്സര പരിപാടികൾ നടത്താൻ പാടില്ലെന്നാണ് ഹിന്ദുത്വ വാദികൾ ആവശ്യപ്പെടുന്നത്. നിർബന്ധിത മതപരിവർത്തനം സ്കൂൾ ലക്ഷ്യമിടുന്നതായാന്നാ
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്റെ…
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…
കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…
This website uses cookies.