സ്വന്തം ലേഖകന്‍
ബോണക്കാട്: ‘കുരിശ് സഹനത്തിന്റെ പ്രതീക’മാണെന്ന് ബിഷപ് ഡോ.വിൻസെന്റ് സാമുവൽ. കുരിശിനെപ്രതിയുളള വേദനകളിൽ തീർത്ഥാടകർ അലിഞ്ഞ് ചേരുമ്പോഴാണ് കുരിശുമല തീർത്ഥാടനം ധന്യമാകുന്നതെന്നും ബിഷപ് പറഞ്ഞു.
സഹനത്തിന്റെ നാളുകളിലൂടെയാണ് വിശ്വാസികൾ കടന്ന് പോകുന്നത്. കോടതി വിധിയെ മാനിക്കാനും പാലിക്കാനും എല്ലാവരും ബാദ്ധ്യസ്‌ഥരാണ്. എന്നാൽ, എല്ലാവർക്കും ഒരേ നീതി ലഭ്യമാക്കുമ്പോഴാണ് അതിന് പൂർണ്ണത ലഭിക്കുന്നത്. കുരിശിന് വേണ്ടി തീർത്ഥാടകർ കൂടുതൽ സഹിക്കുമ്പോൾ വിശ്വാസത്തിന് പൂർണ്ണതയുണ്ടാവും.
മലമുകളിലെ തകർക്കപ്പെട്ട കുരിശ് ഒരോ തീർത്ഥാടകന്റെയും മനസിലെ വിങ്ങലാണെന്നും ബിഷപ് പറഞ്ഞു. വരും ദിവസങ്ങളിൽ സഹനത്തോടെ നിയമങ്ങൾ പാലിച്ച് സമ്യപനം പാലിച്ച് തീർത്ഥാടനം നടത്തണമെന്നും ബിഷപ് തീർത്ഥാടകരെ ഓർമ്മിപ്പിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…
കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…
This website uses cookies.