സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: കത്തോലിക്കരും ലൂതറൻ സഭാനുയായികളും തങ്ങളുടെ ഇടയിലെ തെറ്റിദ്ധാരണകളെ അതിജീവിക്കുന്ന കാലം വിദൂരത്തല്ലെന്നും, കത്തോലിക്ക-ലൂതറൻ സഭകൾക്കിടയിലുള്ള ഭിന്നതകൾ പൂർണ്ണമായി തരണം ചെയ്യാൻ ദൈവസഹായത്താൽ ഭാവിയിൽ സാധിക്കുമെന്നും ഫ്രാൻസിസ് പാപ്പാ.
ജർമ്മനിയിൽ നിന്നെത്തിയ ലൂതറൻ- എവഞ്ചേലിക്കൽ സമൂഹത്തിന്‍റെയും, ലൂതറൻ സമൂഹത്തിന്‍റെ ആഗോള സംയുക്തസമിതിയുടെയും പ്രതിനിധികളെ വത്തിക്കാനിൽ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. ആത്മാർത്ഥ ഹൃദയത്തോടെ പരസ്പരം സ്നേഹിക്കാൻ വിളിക്കപ്പെട്ടവരാണ്, ക്രൈസ്തവരെന്ന നിലയിൽ നാമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
കഴിഞ്ഞ കാലങ്ങളിൽ നടത്തിയ സഹോദര്യാ രൂപിയോടുകൂടിയ കൂടിക്കാഴ്ചകളാലും സുവിശേഷത്തിന്‍റെ യുക്തിയിലധിഷ്ഠിതമായ പ്രവത്തനങ്ങളാലും ഇരുവിഭാഗങ്ങൾക്കുമിടയിലുണ്ടായി
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.