സ്വന്തം ലേഖകൻ
മ്യാവൂ: ഫാ. ഡെന്നിസ് പനിപിച്ചൈ, മ്യാവൂ രൂപതയുടെ സഹായമെത്രാനായി നിയമിതനായി. നിയമന ഉത്തരവ് ഇന്ത്യൻ സമയം 3.30-ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി പ്രസിദ്ധപ്പെടുത്തി.
ഫാ. ഡെന്നിസ് പനിപിച്ചൈയുടെ ജനനം 1958-ൽ തമിഴ്നാട് കോട്ടാർ രൂപതയിലെ കൊളച്ചൽ സ്വദേശിയാണ്. 1976-ൽ ഷില്ലോങ്ങിലെ സലേഷ്യൻ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ചു. 1991 ഡിസംബർ 27-ന് സലേഷ്യൻ സഭയിൽ വൈദികനായി അഭിഷിക്തനായി.
സലേഷ്യൻ കമ്മ്യൂണിറ്റിയ്ക്ക് ഉപരിയായി മ്യാവൂ രൂപതയിലും ഇംഫാൽ അതിരൂപതയിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു. 2012 മുതൽ സലേഷ്യൻ പ്രൊവിൻഷ്യൽ കൗൺസിലറായി നിയമിക്കപ്പെട്ടു. അതേസമയം, 2015 മുതൽ ഇംഫാൽ അതിരൂപതയിലെ സെന്റ് മേരി ഇമ്മാക്കുലേറ്റ് ഇടവക വികാരിയായി സേവനം അനുഷ്‌ടിച്ച് വരികയായിരുന്നു.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.