ആമോ. – 7:10-17
മത്താ. – 9:1-8
“ദൈവഭക്തി നിർമലമാണ്; അത് എന്നേക്കും നിലനിൽക്കുന്നു.”
സങ്കീർത്തകൻ ദൈവഭക്‌തിയെ കുറിച്ച് പ്രതിപാദിക്കുകയാണ്. ദൈവഭക്തി നിത്യവും, നിർമലവുമാണ്. സത്യസന്ധമായ ദൈവഭക്തിയാവണം വേണ്ടത്. മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ളതോ കാര്യസാധ്യത്തിനുള്ളതോ ആകരുത് നമ്മുടെ ദൈവഭക്തി. ഭക്തിനിർഭരമായ ജീവിതത്തിലൂടെ ദൈവത്തിൽ വിശ്വസിക്കേണ്ടവരാണ് നാം എന്ന് സാരം.
സ്നേഹമുള്ളവരെ, നിർമ്മലമായ ദൈവഭക്‌തി അനശ്വരമാണ്. ദൈവത്തെ ആരാധിക്കുകയും, ബഹുമാനിക്കുകയും ചെയ്തുകൊണ്ട് ദൈവത്തോടൊപ്പമായിരിക്കുമ്പോളാണ്
സ്നേഹനാഥ, നിർമലമായ ഹൃദയത്തോടെ ഭക്തിയോടെയുള്ള ജീവിതം നയിക്കാൻ അനുഗ്രഹിക്കണമേയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.