ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: വൈദികര്‍ അനുഭവിക്കുന്ന ക്ലേശങ്ങളെക്കുറിച്ച് ഞാന്‍ ഏറെ ആശങ്കപ്പെടുന്നുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ.
അജപാലന ശുശ്രൂഷയില്‍ ക്ലേശിതരാകുകയും ഏകാന്തത അനുഭവിക്കുകയും ചെയ്യുന്ന വൈദികര്‍ ദൈവിക ഐക്യത്തിലും സഹോദര വൈദികരുമായുള്ള സൗഹൃദത്തിലും സമാശ്വാസം കണ്ടെത്തേണമെന്ന് പാപ്പാ ഉപദേശിക്കുന്നു.
വൈദികര്‍ ജീവിതത്തിന്‍റെ വൈവിധ്യമാര്‍ന്ന മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്രയേറെ ജോലിചെയ്യുന്നവര്‍ നിരാശയുണ്ടാകുമ്പോള്‍ തളര്‍ന്നുപോകരുത്. ഓര്‍ക്കുക; ജനങ്ങള്‍ അവരുടെ വൈദികരെ സ്നേഹിക്കുന്നു, അവർക്ക് നിങ്ങളുടെ ശുശ്രൂഷ ആവശ്യമാണ്. അവർ നിങ്ങളിൽ വിശ്വാസമിര്പ്പിക്കുന്നുവെന്
അജപാലന ശുശ്രൂഷയില്‍ ക്ലേശിതരാകുകയും ഏകാന്തത അനുഭവിക്കുകയും ചെയ്യുന്ന വൈദികര്‍ ദൈവിക ഐക്യത്തിലും സഹോദര വൈദികരുമായുള്ള സൗഹൃദത്തിലും സമാശ്വാസം കണ്ടെത്താൻ ശ്രദ്ധിക്കണം. പാപ്പാ ഓർമ്മിപ്പിക്കുന്നു.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.