അനിൽ ജോസഫ്
തിരുവനന്തപുരം: കടലോരനിവാസികളെ പൊതുമദ്ധ്യത്തില്‍ അധിക്ഷേപിച്ച ഡോ.അത്തനാസിയോസ് മോര്‍ ഏലിയാസിന്റെ നടപടിയില്‍ മാപ്പപേക്ഷിച്ച് യാക്കോബായ മെട്രോപോളിറ്റൻ സഭാ ട്രസ്റ്റി ബിഷപ്പ് ജേക്കബ് മോര്‍ ഗ്രിഗോറിയോസ്. ലത്തീന്‍ സഭാ വിഭാഗത്തിനുണ്ടായ വിഷമതയില്‍ നിരുപാതികം മാപ്പപേക്ഷിച്ചു കൊണ്ടാണ് ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യത്തിന് കത്തയച്ചിരിക്കുന്നത്.
കത്തിൽ, ഡോ.അത്തനാസിയോസ് മോര്‍ ഏലിയാസിന് കത്തോലിക്കാ സഭയെക്കുറിച്ചുള്ള അജ്ഞതയെക്കുറിച്ച് ജോസഫ് മോര്‍ ഗ്രീഗോറിയോസ് തുറന്നുപറയുകയും, അദ്ദേഹം തന്നെ ഇത് സംബന്ധിച്ച് മാപ്പ് പറഞ്ഞുകൊണ്ടുള്ള പ്രസ്താവന നൽകുമെന്നും പറയുന്നു.
കത്തോലിക്കാ സഭയിൽ ശക്തമായ പ്രതിക്ഷേധങ്ങൾ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് യാക്കോബായ സുറിയാനി സഭ മാപ്പപേക്ഷയുമായി എത്തിയത്.
കത്തിന്റെ പൂർണ്ണ രൂപം
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…
സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
This website uses cookies.
View Comments
മുക്കുവരേയും, ദലിത്ക്രൈസ്തവരേയും ഒക്കെ ആക്ഷേപിക്കുന്നത് ഇവർക്കൊരു ഹോബിയാണ്.
സമീപകാലത്ത്,
ആട്ടിൻകുന്ന് പള്ളിയുടെ ഗേറ്റിൽ യാക്കോസ് നടത്തിയ യോഗത്തിൽ ഒരു യാക്കോബായപുരോഹിതൻ, "മാർഗ്ഗവാസികൾ" എന്ന് വിളിച്ച് ആക്ഷേപിച്ചത് മറക്കാറായിട്ടില്ല.
വാസ്തവത്തിൽ,
'ഈ അറബിക്കൈവെപ്പ്' എന്നൊക്കെ വാദിക്കുന്നതിന്റെ പിന്നിലുള്ള മനോഭാവവും ഒരു തരം 'ജാതിഅടിമത്തം' തന്നെയാണ്.
അതായത്,
ഈ ആധുനിക കാലത്ത് പോലും,
പഴയ ബ്രാഹ്മണ മേധാവിത്വം
വേണമെന്ന 'ജാതിഅടിമത്തചിന്ത'
വച്ചുപുലർത്തുന്ന പലരും ജീവിക്കുന്നുണ്ട്.
അതേ തരത്തിലുള്ള
ഒരു തരം വരേണ്യചിന്തയാണ്, ഇവിടുത്തെ അന്തിഓക്കിയൻ അടിമകളുടെ മനസ്സിലും ഇപ്പോഴും ശക്തമായി തുടരുന്നത്.
കഷ്ടം തന്നെ!