ബോണക്കാട് ; കുരിശുമലയിലെ കുരിശ് വീണ്ടും തകര്‍ത്തത് കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തിന് ഏല്‍ക്കുന്ന വെല്ലുവിളിയാണെന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത. മന്ത്രി തല ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ സ്‌ഥാപിച്ച കുരിശാണ് തകര്‍ക്കപ്പെട്ടത്. ബോണക്കാട് വിശ്വാസ പാരമ്പര്യവും വിശ്വാസ ചൈതന്യവും തകര്‍ക്കാനുളള ചില ശക്‌തികളുടെ ശക്‌തമായ പ്രവര്‍ത്തനം നാളുകളായി ബോണക്കാട് നടക്കുന്നതിന്റെ അവസാന ഉദാഹരണമാണ് കുരിശു തകര്‍ക്കപ്പെട്ടതിന് പിന്നിലെന്ന് വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്‌തുദാസ് പറഞ്ഞു.
സഭ സമാധാനപരമായും സൗമ്യവുമായാണ് ബോണക്കാട് വിഷയത്തില്‍ ഇടപെട്ടിട്ടുളളത് അത് തുടരാന്‍ തന്നെയാണ് താല്‍പ്പര്യവും എന്നാല്‍ സഭയുടെ വിശ്വാസ ചൈതന്യത്തിനേല്‍ക്കുന്ന മുറിവുകള്‍ ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…
കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…
This website uses cookies.