വിതുര: ആദ്യമായി ബോണക്കാട് കുരിശുമലയിലെത്തിയ മലങ്കര സഭയുടെപരമാധ്യക്ഷൻ കർദിനാൾ മാർ ക്ലിമിസ് കാതോലിക്കാ ബാവ കുരിശുമല ചെയർമാൻ മോൺ. റൂഫസ് പയസിലിനുമായും റെക്‌ടർ ഫാ. ഡെന്നിസ് മണ്ണൂരുമായി കുരിശുമലയുടെ തീര്‍ഥാടനം സംബന്ധിച്ചുണ്ടായിട്ടുളള വിഷയങ്ങൾ ചർച്ച ചെയ്തു.
ഇന്നലെ വൈകിട്ട് 3.30 തോടെ കുരിശുമലയിലെത്തിയ കർദിനാൾ കുരിശുമലക്കെതിരെയുണ്ടായ കോടതി വിധിയിൽ ദുഖം പ്രകടിപ്പിച്ചു.
കോടതി വിധി പാലിച്ച് സ്വയം നിയന്ത്രിച്ച് തീർത്ഥാടനം നടത്താൻ കർദിനാൾ നിർദേശിച്ചു. കുരിശുമല വിഷയത്തിൽ കർദിനാൾ ലത്തീൻ സഭയോട് കാണിച്ച സ്‌നേഹത്തിന് വൈദികർ നന്ദി അർപ്പിച്ചു. ഉടൻ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചാണ് കർദിനാൾ ബോണക്കാട് നിന്ന് മടങ്ങിയത്.
അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…
പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…
സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
This website uses cookies.